കഴിഞ്ഞ മൂന്ന് തവണയായി ജി.എസ്. ജയലാലിലൂടെ സിപിഐ നിലനിർത്തിയിരുന്ന മണ്ഡലത്തിൽ, ഇക്കുറി സ്ഥാനാർഥി നിർണയം മുതൽ തന്നെ അസ്വാഭാവികതകൾ ദൃശ്യമായിരുന്നു