ഭീകരാക്രമണക്കേസ് പ്രതി എംഎൽഎയുടെ പേരിൽ സിം കാർഡ് എടുത്തുവെന്ന് വിശ്വസിപ്പിച്ച് രണ്ടു മണിക്കൂറോളം തടഞ്ഞുവെച്ചതായാണ് പരാതി