'നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രിയിൽ കാത്തിരിക്കേണ്ടിവന്നത് എട്ട് മണിക്കൂർ, ഭർത്താവിനെ കൊന്നതാണ്'; പ്രശാന്തിൻ്റെ മരണത്തിൽ ഭാര്യ

'നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രിയിൽ കാത്തിരിക്കേണ്ടിവന്നത് എട്ട് മണിക്കൂർ, ഭർത്താവിനെ കൊന്നതാണ്'; പ്രശാന്തിൻ്റെ മരണത്തിൽ ഭാര്യ

കാനഡയിലെ എഡ്മൻ്റണിൽ പ്രശാന്ത് ശ്രീകുമാർ എന്ന ഇന്ത്യൻ വംശജൻ ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ചു. നെഞ്ചുവേദനയുണ്ടായിട്ടും കൃത്യസമയത്ത് ചികിത്സ നൽകിയില്ലെന്ന് ഭാര്യ ആരോപിച്ചു. ഗ്രേ നൺസ് കമ്യൂണിറ്റി ഹോസ്പിറ്റലിനെതിരെയാണ് പരാതി. മണിക്കൂറുകളോളം എമർജൻസി മുറിക്ക് പുറത്ത് കാത്തിരിക്കേണ്ടി വന്നെന്നും സഹായം ലഭിച്ചില്ലെന്നും അവർ പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രിയിൽ കാത്തിരിക്കേണ… | Boolokam