ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ധ്വജവാഹകർ രാജ്യത്തിപ്പോഴും കുറ്റിയറ്റുപോയിട്ടില്ലെങ്കിലും ഫാഷിസത്തിന്റെ നാനാതരം ഭീഷണികൾക്കും സമ്മർദങ്ങൾക്കും മുന്നിൽ അവരും ചകിതരാണ്