'അത് ഭൂമിയിലെ നരകമായിരുന്നു. ഓരോ നിമിഷവും മരണത്തെ മുഖാമുഖം കണ്ടു; 15 സ്ത്രീകളും രണ്ട് കുട്ടികളുമാണ് ആ ചെറിയ സെല്ലില്‍ ഉണ്ടായിരുന്നത്; മാരകമായ മുറിവുകളേറ്റു, തളര്‍ന്നു വീഴുമ്പോഴും മര്‍ദനം തുടര്‍ന്നു; ദിവസങ്ങളോളം ഭക്ഷണം നല്‍കാതെ തടവുകാരെ പട്ടിണിക്കിട്ടു'; താലിബാന് തടവറയിലെ ദുരനുഭവം ബ്രിട്ടീഷ് ദമ്പതികള്‍ വിവരിക്കുമ്പോള്‍