ഗസ്സയില്‍ നടക്കുന്ന വംശഹത്യയെ കുറിച്ച് ലോകം ചര്‍ച്ചചെയ്യണമെന്നും ഫലസ്തീനെ ഓര്‍മ്മിക്കണമെന്നും ഉദ്ദേശിച്ചാണ് പതാക ഉയര്‍ത്തിയതെന്ന് ആക്ടിവിസ്റ്റുകള്‍